<?xml version="1.0"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" version="2.0"><channel><tag>test</tag><title>The Local Economy</title><link>https://thelocaleconomy.in/</link><description>
		  </description><language>en-us</language><lastBuildDate>Fri, 14 Aug 2026 00:00:00 +0530</lastBuildDate><item><Articleid>19436</Articleid><title><![CDATA[Kerala Lotteries Results: 14-08-2026 Suvarna Keralam Lottery Result SK - 65; സുവർണ്ണ കേരളം എസ് കെ - 65 ലോട്ടറി റിസൾട്ട്]]></title><link>https://www.thelocaleconomy.in/news/suvarna-keralam-sk-65-lottery-new-result</link><guid>https://www.thelocaleconomy.in/news/suvarna-keralam-sk-65-lottery-new-result</guid><thumbimage>https://www.thelocaleconomy.in/uploads/news/1408261786697510553113145.png</thumbimage><pubDate>Fri, 14 Aug 2026 14:19:52 +0530</pubDate><updatedDate>Fri, 14 Aug 2026 14:19:52 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/1408261786697510553113145.png" /> ]]><p>&#xD38;&#xD02;&#xD38;&#xD4D;&#xD25;&#xD3E;&#xD28; &#xD2D;&#xD3E;&#xD17;&#xD4D;&#xD2F;&#xD15;&#xD4D;&#xD15;&#xD41;&#xD31;&#xD3F; &#xD35;&#xD15;&#xD41;&#xD2A;&#xD4D;&#xD2A;&#xD3F;&#xD28;&#xD4D;&#xD31;&#xD46; &#xD38;&#xD41;&#xD35;&#xD7C;&#xD23;&#xD4D;&#xD23; &#xD15;&#xD47;&#xD30;&#xD33;&#xD02; &#xD0E;&#xD38;&#xD4D; &#xD15;&#xD46; - 65 &#xD32;&#xD4B;&#xD1F;&#xD4D;&#xD1F;&#xD31;&#xD3F; &#xD28;&#xD31;&#xD41;&#xD15;&#xD4D;&#xD15;&#xD46;&#xD1F;&#xD41;&#xD2A;&#xD4D;&#xD2A;&#xD4D; &#xD2B;&#xD32;&#xD02; &#xD2A;&#xD4D;&#xD30;&#xD16;&#xD4D;&#xD2F;&#xD3E;&#xD2A;&#xD3F;&#xD1A;&#xD4D;&#xD1A;&#xD41;</p></description><content:encoded><![CDATA[<p><h3><strong>സുവർണ്ണ കേരളം എസ് കെ - 65 ലോട്ടറി റിസൾട്ട്</strong></h3>

<hr />
<p>സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം എസ് കെ - 65 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.</p>

<p>മൂവാറ്റുപുഴയിൽ വിൽപ്പന നടന്ന RB 264587 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന RH 288708 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കോട്ടയത്ത് വിൽപ്പന നടന്ന RJ 177089 എന്ന നമ്പറിനും ലഭിച്ചു.</p>

<p>സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:</p>

<p><strong><span style="font-size:18px">ഒന്നാം സമ്മാനം 1 കോടി രൂപ 1,00,00,000/- [1 Crore]</span></strong></p>

<p>RB 264587 (മൂവാറ്റുപുഴ)</p>

<hr />
<h5><strong>സമാശ്വാസ സമ്മാനം 5,000 രൂപ</strong></h5>

<p>RA 264587</p>

<p>RC 264587</p>

<p>RD 264587</p>

<p>RE 264587</p>

<p>RF 264587</p>

<p>RG 264587</p>

<p>RH 264587</p>

<p>RJ 264587</p>

<p>RK 264587</p>

<p>RL 264587</p>

<p>RM 264587</p>

<hr />
<h4><strong><span style="font-size:18px">രണ്ടാം സമ്മാനം 30 ലക്ഷം രൂപ Rs. 30,00,000/- (30 Lakhs)</span></strong></h4>

<p>RH 288708 (ഇരിഞ്ഞാലക്കുട)</p>

<hr />
<h4><strong><span style="font-size:18px">മൂന്നാം സമ്മാനം 5 ലക്ഷം രൂപ Rs. 5,00,000/- (5 Lakhs)</span></strong></h4>

<p>RJ 177089 (കോട്ടയം)</p>

<hr />
<h4><strong><span style="font-size:18px">നാലാം സമ്മാനം 5000 രൂപ</span></strong></h4>

<p>0848 1155 1350 1998 2029 2239 2937 3010 3017 3175 3360 3853 5245 5342 6293 8175 8201 8351 8719</p>

<hr />
<h4><strong><span style="font-size:18px">അഞ്ചാം സമ്മാനം 2000 രൂപ</span></strong></h4>

<p>0500 2877 3103 3489 6538 7869</p>

<hr />
<h4><strong><span style="font-size:18px">ആറാം സമ്മാനം 1000 രൂപ</span></strong></h4>

<p>0336 0789 1299 1790 2415 3159 3399 3509 4328 4550 4683 5279 5327 6508 6687 6755 6899 7228 7641 8027 8608 8767 8785 9013 9823</p>

<hr />
<h4><span style="font-size:18px"><strong>ഏഴാം സമ്മാനം 500 രൂപ</strong></span></h4>

<p>0124 0455 0689 0710 0935 1051 1148 1214 1343 1494 1578 1778 2144 2297 2718 2820 2827 2856 2869 2933 3096 3434 3566 3676 3840 3842 3855 4046 4132 4142 4188 4331 4365 4578 4597 4638 4640 5197 5249 5366 5425 5748 5932 6015 6051 6053 6233 6322 6376 6449 6558 6575 6640 6731 6750 6818 6968 7051 7749 7773 7887 8011 8212 8263 8350 8483 8523 8626 8656 8841 9062 9210 9266 9450 9869 9941</p>

<hr />
<h4><strong><span style="font-size:18px">എട്ടാം സമ്മാനം 200 രൂപ</span></strong></h4>

<p>0099 0153 0448 0458 1090 1108 1293 1467 1529 1549 1621 1658 1686 1810 2069 2164 2480 2614 2779 2785 2795 2824 2947 2965 3028 3291 3298 3333 3356 3420 3576 3592 3681 3713 3814 3938 3941 3952 3989 4116 4138 4399 4411 4617 4728 4776 4963 5084 5136 5218 5304 5355 5376 5803 6179 6197 6263 6369 6548 6637 6886 6978 7067 7086 7227 7341 7358 7543 7602 7657 7696 7842 7851 7882 7891 7896 8176 8373 8393 8714 8748 8901 8965 9134 9171 9218 9222 9314 9328 9644 9678 9959</p>

<hr />
<h4><strong><span style="font-size:18px">ഒമ്പതാം സമ്മാനം 100 രൂപ</span></strong></h4>

<p>0002 0011 0166 0334 0362 0407 0444 0456 0641 0648 0650 0692 0707 0720 0739 0759 0859 0945 1110 1415 1445 1649 1779 1873 1917 1937 1975 2127 2161 2184 2191 2206 2321 2333 2423 2491 2525 2617 2674 2816 2826 2857 2873 3081 3369 3422 3442 3446 3617 3626 3707 3971 3999 4079 4095 4135 4174 4180 4195 4216 4233 4310 4397 4456 4826 4887 4908 5001 5009 5042 5069 5169 5373 5472 5500 5504 5527 5639 5678 5707 5749 5885 5922 5952 6062 6097 6207 6219 6290 6311 6404 6537 6549 6563 6683 6710 6821 6846 6891 6922 6981 7027 7063 7095 7108 7164 7189 7299 7372 7382 7468 7583 7593 7700 7708 7724 7856 7972 7989 8031 8222 8227 8326 8433 8543 8602 8759 8839 8860 9032 9109 9215 9302 9390 9417 9558 9584 9718 9719 9720 9747 9781 9856 9938</p>

<hr />
<h4><span style="font-size:18px">സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.</span></h4>

<p><span style="font-size:18px">5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.</span></p>

<hr />
<p><strong><span style="font-size:18px">നാളത്തെ (15-08-2026) നറുക്കെടുപ്പ് കാരുണ്യ ലോട്ടറി കെ ആർ - 766</span></strong></p>

<p><span style="font-size:18px"><strong>സുവർണ്ണ കേരളം (എസ് കെ - 66) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 21-08-2026 നടക്കും</strong></span></p>

<hr />
<p><em><span style="font-size:14px"><strong>ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക</strong></span></em></p>

<p><a href="https://www.thelocaleconomy.in/news/karunya-plus-kn-635-kn-lottery-result" style="color: #fff;"><div style="background:#03ACF1;padding:20px;width:100%;color: #fff;min-height:90px"><img src="https://www.thelocaleconomy.in/uploads/news/13082617866093861366794547.png" style="width:100px;float:left;padding:0px 20px 3px 0px">Kerala Lotteries Results: 13-08-2026 Karunya Plus Lottery Result KN-635; കാരുണ്യ പ്ലസ് കെ.എൻ. 635 ലോട്ടറി റിസൾട്ട്... Read More</div></a></p>
</p>]]></content:encoded></item><item><Articleid>19435</Articleid><title><![CDATA[ബിസിനസ് ഇനി സ്മാർട്ട്; 'ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ' കൊച്ചിയിൽ വിജയകരമായി പൂർത്തിയായി]]></title><link>https://www.thelocaleconomy.in/news/business-automation-hackathon-kochi-kerala</link><guid>https://www.thelocaleconomy.in/news/business-automation-hackathon-kochi-kerala</guid><thumbimage>https://www.thelocaleconomy.in/uploads/news/14082617866942521793308989.png</thumbimage><pubDate>Fri, 14 Aug 2026 13:27:32 +0530</pubDate><updatedDate>Fri, 14 Aug 2026 13:27:32 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/14082617866942521793308989.png" /> ]]></description><content:encoded><![CDATA[<p><p>കൊച്ചി: കേരളത്തിലെ സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യകളിലൂടെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഐബാർക്കും ഇന്റഗ്രേറ്റഡ് ബിസിനസ്സ് ഓട്ടോമേഷൻ സെന്റർ ഡെയിലി സ്കിൽസും ചേർന്ന് സംഘടിപ്പിച്ച &#39;ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ&#39; കൊച്ചി പാലാരിവട്ടത്തെ മൺസൂൺ എംപ്രസിൽ നടന്നു. കേരളത്തിൽ ആദ്യമായി ബിസിനസ് ഓട്ടോമേഷൻ മുൻനിർത്തി സംഘടിപ്പിച്ച ഈ വേറിട്ട ഹാക്കത്തോണിന് ഓട്ടോമേഷൻ എക്സ്പേർട്ടും മുൻ ഇന്ത്യൻ നാവികസേനാ ടെക്നിക്കൽ ഓഫീസറുമായ സുബിലാൽ കെ. നേതൃത്വം നൽകി.</p>

<p>സംരംഭകരെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ 30 ബിസിനസുകളെ ലൈവായി ഓട്ടോമേറ്റ് ചെയ്യുകയും 10 പുതിയ സ്റ്റാർട്ടപ്പുകൾക്ക് ലോഞ്ച് അവസരം ഒരുക്കുകയും ചെയ്തു. പരമ്പരാഗത രീതിയിലുള്ള തിയറി ക്ലാസുകൾക്ക് പകരം സംരംഭകർക്ക് സ്വന്തം ബിസിനസിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ഓട്ടോമേഷൻ സംവിധാനങ്ങൾ നേരിട്ട് രൂപകൽപ്പന ചെയ്യാനും പരീക്ഷിക്കാനുമുള്ള പ്രായോഗിക പരിശീലനമാണ് ഇതിലൂടെ നൽകിയത്.</p>

<p>&#39;&#39;കേരളത്തിലെ ബിസിനസ് സംരംഭകരെ അഡ്വാൻസ്ഡ് സ്കില്ലുകൾ പരിചയപ്പെടുത്തി, ഏകദിന ഹാക്കത്തോണിലൂടെ ടെക്നോളജിയുടെ സഹായത്തോടെ ഗ്ലോബൽ തലത്തിലേക്ക് വളർത്തുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സംരംഭകർ നേരിടുന്ന പല വെല്ലുവിളികൾക്കുമുള്ള പ്രധാന സൊല്യൂഷനായി ഇന്ന് ടെക്നോളജി മാറുകയാണ്. അതിനായി അവരെ പ്രാപ്തരാക്കുകയാണ് ഈ ഹാക്കത്തോണിലൂടെ ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം ബിസിനസുകൾ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഞങ്ങളുടെ ഗോൾ. ഇതിലൂടെ ധാരാളം അവസരങ്ങൾ കേരളത്തിൽ ഉണ്ടാകും. ജോലി തേടി പുറത്തുപോകുന്ന നമ്മുടെ കുട്ടികളെ ഇവിടെത്തന്നെ തുടരാൻ പ്രാപ്തരാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. അതിലൂടെ കേരളത്തിന്റെ സാമ്പത്തികരംഗം കൂടുതൽ ശക്തമാക്കാൻ ഇതിലൂടെ സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് അവസരം നൽകിക്കൊണ്ട് ഇത്തരം ഹാക്കത്തോണുകൾ സംഘടിപ്പിക്കും,&#39;&#39; എന്ന് സുബിലാൽ കെ. വ്യക്തമാക്കി.</p>

<p>ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ബിസിനസ് പ്രവർത്തനങ്ങളിലെ സമയവും ചെലവും കുറയ്ക്കാനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, ആവർത്തന സ്വഭാവമുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും ഹാക്കത്തോൺ സംരംഭകരെ സഹായിച്ചു. കേരളത്തിലെ ബിസിനസുകളെ കൂടുതൽ കാര്യക്ഷമമാക്കി ആഗോള വിപണിയിലേക്ക് നയിക്കുന്നതിൽ നിർണായക ചുവടുവെപ്പായി ഈ പരിപാടി മാറി.</p>
</p>]]></content:encoded></item><item><Articleid>19434</Articleid><title><![CDATA[ആകാശത്ത് ഓണം ഉണ്ണാം: ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്]]></title><link>https://www.thelocaleconomy.in/news/air-india-express-onam-sadya-kerala-gulf-flights</link><guid>https://www.thelocaleconomy.in/news/air-india-express-onam-sadya-kerala-gulf-flights</guid><thumbimage>https://www.thelocaleconomy.in/uploads/news/14082617866938721116324207.png</thumbimage><pubDate>Fri, 14 Aug 2026 13:21:12 +0530</pubDate><updatedDate>Fri, 14 Aug 2026 13:21:12 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/14082617866938721116324207.png" /> ]]></description><content:encoded><![CDATA[<p><p>കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം.</p>

<p>ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും പങ്കെടുത്തു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നത് കേരളത്തിൻറെ തനതാഘോഷമായ ഓണത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിൽ ഓണസദ്യ ഒരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഓണസദ്യ ഒരുക്കിയിരുന്നു.</p>

<p>ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയിൽ മട്ട അരി, നെയ് പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയവയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയിലുള്ളത്. കസവ് കരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപ മാത്രമാണ് വില.</p>

<p>കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി മാസം തോറും 2850 ഓളം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതിൽ 70% സർവീസുകളും അബുദാബി, ആൽ ഐൻ, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്കറ്റ്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ തുടങ്ങി ഗൾഫ് മേഖലകളിലെ വിമാനത്താവളങ്ങളിലേക്കാണ്.</p>
</p>]]></content:encoded></item><item><Articleid>19433</Articleid><title><![CDATA[മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്]]></title><link>https://www.thelocaleconomy.in/news/muthoot-fincorp-files-drhp-3000-crore-ipo</link><guid>https://www.thelocaleconomy.in/news/muthoot-fincorp-files-drhp-3000-crore-ipo</guid><thumbimage>https://www.thelocaleconomy.in/uploads/news/14082617866716021422487264.png</thumbimage><pubDate>Fri, 14 Aug 2026 07:10:02 +0530</pubDate><updatedDate>Fri, 14 Aug 2026 07:10:02 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/14082617866716021422487264.png" /> ]]></description><content:encoded><![CDATA[<p><p>കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചു.</p>

<p>പാരമ്പര്യ ബിസിനസ്സിന്റെ ഭാഗമായി 1939- ൽ സ്വർണ്ണ വായ്പാ ബിസിനസ്സ് ആരംഭിച്ച് 86 വർഷത്തിലധികമായി ഈ രംഗത്തുള്ള കമ്പനി 3,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>

<p>ക്രിസിൽ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമാന ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ സ്വർണ്ണപ്പണയ ആസ്തിയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്നത് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡാണ്. 2024 മാർച്ച് 31 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ കമ്പനിയുടെ സ്വർണ്ണപ്പണയ ആസ്തി 59.04 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചതായാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.</p>

<p>എൻബിഎഫ്സി മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സ്ഥാപനം പുതിയ ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ഡിജിറ്റൽ പ്ലാറ്റ്ഫോമും വൈവിധ്യമാർന്ന വായ്പാ പോർട്ട്ഫോളിയോയും ഉൾപ്പെടെയുള്ള ബിസിനസിന്റെ വളർച്ചയ്ക്കായുള്ള മൂലധന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.</p>

<p>പ്രധാന ബിസിനസ്സായ സ്വർണ്ണ വായ്പാ സേവനങ്ങളെ അടിസ്ഥാനമാക്കി ക്രമേണ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച കമ്പനി സ്വർണ്ണ വായ്പകൾക്ക് പുറമെ ബിസിനസ്സ്, വ്യക്തിഗത വായ്പാ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി സേവനശൃംഖല വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ &#39;മുത്തൂറ്റ് ഫിൻകോർപ്പ് വൺ&#39; ഈ വിപുലീകരണത്തിന് കരുത്തേകി.</p>

<p>2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ആസ്തി 734,447.19 ദശലക്ഷം രൂപയായി ഉയർന്നു. രാജ്യത്തുടനീളമായി 5,610 ശാഖകളുള്ള കമ്പനിക്ക് നിലവിൽ 4.26 ദശലക്ഷം വരുന്ന ഡിജിറ്റൽ ഉപഭോക്താക്കളുമുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 8.22 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകിയത്. നിലവിൽ വായ്പാ അക്കൗണ്ടുകളുള്ള 2.85 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളാണ് മുത്തൂറ്റ് ഫിൻകോർപ്പിനുള്ളത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയതായി കൂട്ടിച്ചേർത്ത 1.73 ദശലക്ഷം വായ്പാ ഉപഭോക്താക്കളും ഇതിൽ ഉൾപ്പെടുന്നു.</p>

<p>2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 11,203.81 കോടി രൂപയായി വർദ്ധിച്ചു. മുൻ സാമ്പത്തിക വർഷം ഇത് 8,497.69 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ 607.90 കോടി രൂപയിൽ നിന്നും 2026-ൽ സംയോജിത ലാഭം 1,847.62 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ലാഭക്ഷമതയിലുണ്ടായ ഗണ്യമായ വർദ്ധനവാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.</p>

<p>കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.</p>
</p>]]></content:encoded></item><item><Articleid>19432</Articleid><title><![CDATA[രുചിവൈവിധ്യങ്ങളും സൺസെറ്റ് ക്രൂയിസുമായി ഓണമാഘോഷിക്കാൻ കൊച്ചി താജ് മലബാർ]]></title><link>https://www.thelocaleconomy.in/news/taj-malabar-kochi-onam-packages-sadya</link><guid>https://www.thelocaleconomy.in/news/taj-malabar-kochi-onam-packages-sadya</guid><thumbimage>https://www.thelocaleconomy.in/uploads/news/140826178667133518308098.png</thumbimage><pubDate>Fri, 14 Aug 2026 07:05:35 +0530</pubDate><updatedDate>Fri, 14 Aug 2026 07:05:35 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/140826178667133518308098.png" /> ]]></description><content:encoded><![CDATA[<p><p>കൊച്ചി: ഓണത്തെ വരവേൽക്കാൻ കൊച്ചിയിലെ താജ് മലബാർ റിസോർട്ട് ആൻഡ് സ്പായിൽ വിപുലമായ തയ്യാറെടുപ്പുകൾ. 95 വർഷത്തെ പാരമ്പര്യമുള്ള ഈ റിസോർട്ട്, കേരളത്തിൻറെ തനത് രുചികളും പൈതൃകവും ആഘോഷങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഓണം പാക്കേജുകളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.</p>

<p>റിസോർട്ടിലെ പ്രധാന റെസ്റ്റോറൻറുകളിൽ ഓണത്തോടനുബന്ധിച്ച് പ്രത്യേക വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്. &#39;പെപ്പർ&#39; റെസ്റ്റോറൻറിൽ ഒരാൾക്ക് 3,250 രൂപ നിരക്കിൽ കേരളത്തിൻറെ തനത് ശൈലിയിലുള്ള പരമ്പരാഗത വെജിറ്റേറിയൻ ഓണസദ്യ ലഭ്യമാണ്. കൂടുതൽ വിഭവങ്ങൾ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ പ്രീമിയം സദ്യ ഒരാൾക്ക് 4,000 രൂപ നിരക്കിലും ലഭിക്കും. സീഫുഡ് പ്രേമികൾക്കായി റിസോർട്ടിൻറെ പ്രത്യേക റെസ്റ്റോറൻറായ &#39;റൈസ് ബോട്ടിൽ&#39; 5,000 രൂപ നിരക്കിൽ സീഫുഡ് ഓണസദ്യയും തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൻറെ തീരദേശ രുചികൾ പൂർണമായും ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ് ഈ പ്രത്യേക സദ്യ.</p>

<p>കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ പാക്കേജുകളും താജ് മലബാർ അവതരിപ്പിക്കുന്നുണ്ട്. കുറഞ്ഞത് 25 പേർ അടങ്ങുന്ന സംഘങ്ങൾക്ക് ഒരാൾക്ക് 2,000 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പരമ്പരാഗത ഓണസദ്യയ്ക്ക് പുറമെ സൺസെറ്റ് ക്രൂയിസ്, പൈതൃകം വിളിച്ചോതുന്ന ഫോട്ടോ ബൂത്തുകൾ, പൂക്കൾ കൊണ്ടലങ്കരിച്ച ഊഞ്ഞാൽ, കായൽ പശ്ചാത്തലത്തിലുള്ള ചിത്രമെടുക്കൽ, പരമ്പരാഗത ഓണക്കളികൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.</p>

<p>ഓണസമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഓണം ഹാംപറുകളും റിസോർട്ട് ഒരുക്കിയിട്ടുണ്ട്. 2,500 രൂപ മുതലാണ് ഓണം ഹാംപറുകളുടെ വില ആരംഭിക്കുന്നത്. ഓണത്തിൻറെ സ്നേഹവും ഊഷ്മളതയും പങ്കുവെയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ട് വളരെ ശ്രദ്ധാപൂർവ്വമാണ് ഈ ഉത്സവകാല ഹാംപറുകൾ തയ്യാറാക്കിയിരിക്കുന്നത്.</p>

<p>ഓണ വിരുന്ന്, ഹാംപറുകൾ എന്നിവയുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി 92490 99353 എന്ന നമ്പറിലും കോർപ്പറേറ്റ് പാക്കേജുകൾക്കായി 92490 99347 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.</p>
</p>]]></content:encoded></item><item><Articleid>19431</Articleid><title><![CDATA[സാഫിൻ റൈസ് കമ്മ്യൂണിറ്റി റൺ : ടെക്നോപാർക്കിൽ ഓഗസ്റ്റ് 16 ന്]]></title><link>https://www.thelocaleconomy.in/news/saffin-rise-2026-community-run-technopark</link><guid>https://www.thelocaleconomy.in/news/saffin-rise-2026-community-run-technopark</guid><thumbimage>https://www.thelocaleconomy.in/uploads/news/14082617866712781808000935.png</thumbimage><pubDate>Fri, 14 Aug 2026 07:04:38 +0530</pubDate><updatedDate>Fri, 14 Aug 2026 07:04:38 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/14082617866712781808000935.png" /> ]]></description><content:encoded><![CDATA[<p><p>തിരുവനന്തപുരം: പ്രമുഖ എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിൻ സംഘടിപ്പിക്കുന്ന &#39;സാഫിൻ റൈസ്-2026&#39; കമ്മ്യൂണിറ്റി റണ്ണിൻറെ രണ്ടാം പതിപ്പിന് ടെക്നോപാർക്ക് വേദിയാകും.</p>

<p>ടെക്നോപാർക്ക് ഫേസ് 3 ൽ ഓഗസ്റ്റ് 16 ന് നടക്കുന്ന പരിപാടി രാവിലെ 6 ന് ജില്ലാ കളക്ടർ അനു കുമാരി ഫ്ളാഗ് ഓഫ് ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും ആദരിക്കലും വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ അരുൺ വിജയൻ നിർവഹിക്കും.</p>

<p>&#39;നല്ല നാളേയ്ക്കായി എഐ: ആരോഗ്യപൂർണമായ ഭാവിയിലേക്ക്&#39; എന്നതാണ് പരിപാടിയുടെ പ്രമേയം. സാങ്കേതികവിദ്യ, ക്ഷേമം, സമൂഹം എന്നിവയെ സഫിൻ റൈസ് 2026 ഒരുമിച്ച് കൊണ്ടുവരും. ഇത്തവണത്തേത് &#39;സാഫിൻ റൈസിൻറെ&#39; രണ്ടാം പതിപ്പാണ്.</p>

<p>എൻഡ്യൂറൻസ് റൺ (10 കിലോമീറ്റർ), ചലഞ്ച് റൺ (5 കിലോമീറ്റർ), ഫാമിലി ഫൺ റൺ (2 കിലോമീറ്റർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, തുടക്കക്കാർ തുടങ്ങി എല്ലാവർക്കും പരിപാടിയിൽ പങ്കാളികളാകാം.</p>

<p>ടെക്നോപാർക്ക് കാമ്പസ്, കഴക്കൂട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. ഓട്ടത്തിലുടനീളം എനർജി സോണുകൾ, ഹൈഡ്രേഷൻ പോയിൻറുകൾ, സംഗീതം, ചിയറിംഗ് സോണുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.</p>

<p>കമ്പനിയുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ പ്രതിബദ്ധതയുടെ ഭാഗമായാണ് സാഫിൻ റൈസ് സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കുമായി സാങ്കേതിക ആവാസവ്യവസ്ഥയെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.</p>

<p>കാനഡയിലെ ടൊറൻറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഫിൻ, നിയന്ത്രിത സ്ഥാപനങ്ങൾക്കായുള്ള ഒരു എഐ പ്ലാറ്റ് ഫോം കമ്പനിയാണ്. 20 വർഷത്തിലധികം പ്രവർത്തനപരിചയമുള്ള സാഫിൻ സാങ്കേതിക വിദ്യയിലൂടെ കൃത്യതയാർന്ന തീരുമാനങ്ങളെടുക്കാനും മികച്ചരീതിയിൽ പ്രവർത്തിക്കാനും കമ്പനികളെ സഹായിക്കുന്നു.</p>

<p>ഏജൻറിക് പ്രവർത്തനങ്ങൾക്കായുള്ള എൻഡ്-ടു-എൻഡ് ഏജൻറ് ഓർക്കസ്ട്രേഷൻ പ്ലാറ്റ് ഫോമായ സാഫിൻ എഐഒഎസ്, ഉൽപ്പന്നം, വിലനിർണ്ണയം, ഓഫറുകൾ, ബില്ലിംഗ് തുടങ്ങിയവയ്ക്കായുള്ള എഐ അധിഷ്ഠിത ബാങ്കിംഗ് പ്ലാറ്റ് ഫോമായ സാഫിൻ ബാങ്കിംഗ് , ഡാറ്റ, ഇവൻറുകൾ, സേവനങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ് ഫോമായ സാഫിൻ ഐഒ എന്നിവ സാഫിൻറെ പ്രധാന പ്ലാറ്റ് ഫോമുകളാണ്.</p>

<p>ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിൻറെ ഭാഗമായി തിരുവനന്തപുരത്തും ചെന്നൈയിലും സാഫിൻറെ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (ജിസിസി) പ്രവർത്തിക്കുന്നു. ആഗോളതലത്തിലുള്ള കമ്പനിയുടെ വളർച്ചയ്ക്കും, സാങ്കേതികവിദ്യ, ഉപഭോക്താക്കൾ എന്നിവയ്ക്കും വലിയ സംഭാവന നൽകാൻ ജിസിസികൾ സഹായകമാണ്.</p>
</p>]]></content:encoded></item><item><Articleid>19430</Articleid><title><![CDATA[കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്]]></title><link>https://www.thelocaleconomy.in/news/idukki-five-players-kcl-season</link><guid>https://www.thelocaleconomy.in/news/idukki-five-players-kcl-season</guid><thumbimage>https://www.thelocaleconomy.in/uploads/news/14082617866709071745028697.png</thumbimage><pubDate>Fri, 14 Aug 2026 06:58:27 +0530</pubDate><updatedDate>Fri, 14 Aug 2026 06:58:27 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/14082617866709071745028697.png" /> ]]></description><content:encoded><![CDATA[<p><p>തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലിൽ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിൻ ബേബിയും അഖിൽ സ്കറിയയും അടക്കമുള്ള താരങ്ങൾക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജൻ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണമാകും. ജോബിൻ ജോബിയും ആനന്ദ് ജോസഫുമാണ് ജില്ലയിൽ നിന്നുള്ള മറ്റ് താരങ്ങൾ.</p>

<p>കന്നി സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ കിരീടത്തിലേക്ക് നയിച്ച സച്ചിൻ ബേബിയും, കഴിഞ്ഞ സീസണിലെ &#39;പ്ലെയർ ഓഫ് ദി ടൂർണമെന്റായ&#39; അഖിൽ സക്കറിയയും കെസിഎല്ലിൽ ഇടുക്കിയുടെ പെരുമ ഉയർത്തിയ അഭിമാന താരങ്ങളാണ്. ഇത്തവണ ഇവർക്കൊപ്പം തന്നെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ കവരുകയാണ് ജില്ലയിൽ നിന്നുള്ള മറ്റൊരുതാരം. ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാകുന്ന യുവതാരം അനീഷ് രാജൻ. 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് അനീഷിനെ ലേലത്തിൽ സ്വന്തമാക്കിയത്. മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസത്തിനൊത്തുയർന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തീവ്ര പരിശീലനത്തിലാണ് അനീഷ്.</p>

<p>ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ടൂർണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഇടുക്കിക്കാരനായിരുന്നു. ജന്മനാ വലതുകൈപ്പത്തിക്ക് വൈകല്യമുള്ള അനീഷ് 11 വിക്കറ്റുകളായിരുന്നു ടൂർണമെന്റിൽ നേടിയത്. അടുത്തിടെ നടന്ന എൻ.എസ്.കെ ട്രോഫിയിലും മികവ് തെളിയിച്ചതോടെയാണ് അനീഷിന് കെ.സി.എല്ലിലേക്ക് വഴിതുറന്നത്.</p>

<p>കഴിഞ്ഞ രണ്ട് സീസണിലും ഏരീസ് കൊല്ലം സെയിലേഴ്സിനെ നയിച്ച സച്ചിൻ ബേബി ഇത്തവണ ആലപ്പി റിപ്പിൾസിന് വേണ്ടിയാണ് പാഡ് കെട്ടുക. പത്ത് ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ച സച്ചിൻ തന്നെയാണ് ഈ സീസണിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാൾ. ആദ്യ സീസണിൽ 528 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്ന സച്ചിൻ ഫൈനലിലടക്കം രണ്ട് തകർപ്പൻ സെഞ്ചുറികളും നേടിയിരുന്നു. കഴിഞ്ഞ സീസണിലും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ സ്ഥാനം നിലനിർത്തിയ സച്ചിന്റെ സാന്നിധ്യം, പുതിയൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന ആലപ്പി റിപ്പിൾസിന് വലിയ കരുത്താകും.</p>

<p>മറുവശത്ത് കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റാണ് അഖിൽ സ്കറിയ. 25 വിക്കറ്റുകളോടെ ബൗളിങ് പട്ടികയിൽ ഒന്നാമതെത്തിയ അഖിൽ, 314 റൺസോടെ ബാറ്റിങ്ങിലും ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നു. ആദ്യ സീസണിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം അഖിലായിരുന്നു. 3.75 ലക്ഷം രൂപയ്ക്കാണ് ഗ്ലോബ്സ്റ്റാർസ് അഖിലിനെ ടീമിൽ നിലനിർത്തിയത്. ആദ്യ സീസണിൽ ഫൈനലിലും രണ്ടാം സീസണിൽ സെമിഫൈനലിലും വീണുപോയ ഗ്ലോബ് സ്റ്റാർസ്, ഇക്കുറി കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത് അഖിലിന്റെ ഓൾറൗണ്ട് മികവിലാണ്.</p>

<p>കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളായ ജോബിൻ ജോബി ഇത്തവണയും കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം തന്നെ തുടരും. ആദ്യ സീസണിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ ജോബിൻ, രണ്ടാം സീസണിൽ ബൗളിങ്ങിലും തിളങ്ങി മികച്ചൊരു ഓൾറൗണ്ടറെന്ന നിലയിലേക്ക് ഉയർന്നിരുന്നു. 19 വയസ്സിന് താഴെയുള്ളവരുടെ കുച്ച് ബെഹാർ ട്രോഫിയിൽ സെഞ്ചുറിയടക്കം നേടിയ പരിചയസമ്പത്തുമായാണ് ജോബിൻ മൂന്നാം സീസണിലേക്ക് എത്തുന്നത്. ഓൾറൗണ്ടർ ആനന്ദ് ജോസഫാണ് ജില്ലയിൽ നിന്നുള്ള മറ്റൊരു താരം. 1.05 ലക്ഷത്തിന് തൃശൂർ ടൈറ്റൻസായിരുന്നു ലേലത്തിൽ ആനന്ദിനെ സ്വന്തമാക്കിയത്.</p>
</p>]]></content:encoded></item><item><Articleid>19429</Articleid><title><![CDATA[വൈറൽ പനി മാറിയിട്ടും ചുമ തുടരുന്നുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും]]></title><link>https://www.thelocaleconomy.in/news/cough-after-viral-infection-causes-remedies</link><guid>https://www.thelocaleconomy.in/news/cough-after-viral-infection-causes-remedies</guid><thumbimage>https://www.thelocaleconomy.in/uploads/news/14082617866706221631175977.png</thumbimage><pubDate>Fri, 14 Aug 2026 06:53:42 +0530</pubDate><updatedDate>Fri, 14 Aug 2026 06:53:42 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/14082617866706221631175977.png" /> ]]></description><content:encoded><![CDATA[<p><p>പനി, ജലദോഷം, ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയ വൈറൽ അണുബാധകൾ മാറിയശേഷവും ചിലരിൽ ചുമ ഏതാനും ആഴ്ചകൾ തുടർന്നേക്കാം. അണുബാധ മാറിയാലും ശ്വാസനാളത്തിൽ ശേഷിക്കുന്ന വീക്കം, കഫം, തൊണ്ടയിലെ അസ്വസ്ഥത, മൂക്കിൽനിന്ന് തൊണ്ടയിലേക്ക് കഫം ഇറങ്ങുന്നത് തുടങ്ങിയവയാണ് പലപ്പോഴും ഇതിന് കാരണം.</p>

<p>ഇത്തരം ചുമയ്ക്ക് സ്വന്തം തീരുമാനപ്രകാരം ആന്റിബയോട്ടിക് കഴിക്കുന്നത് ശരിയല്ല. വൈറസുകൾ മൂലമുള്ള ചുമയ്ക്ക് ആന്റിബയോട്ടിക് ഫലപ്രദമാകില്ല. ബാക്ടീരിയൽ അണുബാധയാണെന്ന് ഡോക്ടർ കണ്ടെത്തിയാൽ മാത്രമേ ആന്റിബയോട്ടിക് ഉപയോഗിക്കാവൂ.</p>

<h4><span style="font-size:18px"><strong>ചുമ കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ</strong></span></h4>

<ul>
	<li>ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.</li>
	<li>ചെറുചൂടുള്ള വെള്ളം, സൂപ്പ് തുടങ്ങിയ പാനീയങ്ങൾ തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.</li>
	<li>പുകവലി, പൊടി, പുക, ശക്തമായ സുഗന്ധദ്രവ്യങ്ങൾ എന്നിവ ഒഴിവാക്കുക.</li>
	<li>ഒരു വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചെറിയ അളവിൽ തേൻ നൽകുന്നത് ചുമയ്ക്ക് ആശ്വാസം നൽകാം.</li>
	<li>ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തും ഉപയോഗിക്കാം. എന്നാൽ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ ഒരിക്കലും നൽകരുത്; അത് ഗുരുതരമായ &#39;ഇൻഫന്റ് ബോട്ടുലിസം&#39; എന്ന രോഗത്തിന് കാരണമാകാം.</li>
	<li>മഞ്ഞൾപ്പൊടിയോ ചുക്കുപൊടിയോ വളരെ ചെറിയ അളവിൽ തേനിൽ ചേർത്ത് കഴിക്കുന്നത് ചിലർക്ക് താൽക്കാലിക ആശ്വാസം നൽകാം. എന്നാൽ ഇതിന്റെ ഫലം എല്ലാവരിലും ഒരുപോലെയാകണമെന്നില്ല. പ്രമേഹം, അലർജി, വയറുസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.</li>
	<li>മൂക്കടപ്പുണ്ടെങ്കിൽ സാധാരണ സലൈൻ മൂക്കുതുള്ളിയോ സലൈൻ സ്പ്രേയോ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ ഉപദേശം തേടാം. കുട്ടികൾക്ക് ചുമമരുന്നുകളും ഡീകോൺജസ്റ്റന്റുകളും സ്വന്തം തീരുമാനപ്രകാരം നൽകരുത്.</li>
	<li>വെളിച്ചെണ്ണയിൽ പച്ചക്കർപ്പൂരം കലർത്തി കുട്ടികളുടെ മൂക്കിനരികിലോ മുഖത്തോ പുരട്ടുന്നത് സുരക്ഷിതമായ വീട്ടുവൈദ്യമായി ശുപാർശ ചെയ്യാനാകില്ല. കർപ്പൂരം വിഴുങ്ങുകയോ കൂടുതലായി ശ്വസിക്കുകയോ ചർമ്മത്തിലൂടെ ശരീരത്തിലെത്തുകയോ ചെയ്താൽ കുട്ടികളിൽ വിഷബാധയും അപസ്മാരവും ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ കർപ്പൂരം മൂക്കിനുള്ളിലോ മൂക്കിനു തൊട്ടടുത്തോ പുരട്ടരുത്.</li>
</ul>

<h4><span style="font-size:18px"><strong>എപ്പോൾ ഡോക്ടറെ കാണണം?</strong></span></h4>

<p>താഴെപ്പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടുവൈദ്യങ്ങളിൽ ആശ്രയിക്കാതെ ചികിത്സ തേടുക:</p>

<ul>
	<li>ശ്വാസംമുട്ടൽ, വേഗത്തിലുള്ള ശ്വാസം അല്ലെങ്കിൽ നെഞ്ചുവേദന</li>
	<li>രക്തം കലർന്ന കഫം</li>
	<li>വീണ്ടും ഉയർന്ന പനി വരിക</li>
	<li>കുട്ടി ഭക്ഷണമോ വെള്ളമോ കഴിക്കാതിരിക്കുക</li>
	<li>അമിത ക്ഷീണം, ചുണ്ടുകൾ നീലനിറമാകുക</li>
	<li>ചുമ മൂന്ന് ആഴ്ച കഴിഞ്ഞും കുറയാതിരിക്കുക</li>
	<li>ആസ്ത്മയോ ഹൃദയ-ശ്വാസകോശ രോഗങ്ങളോ ഉള്ളവരിൽ ചുമ കൂടുക</li>
</ul>

<p>ചുമ ശരീരം ശ്വാസനാളം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു സ്വാഭാവിക പ്രതിരോധപ്രവർത്തനമാണ്. എന്നാൽ ചുമയുടെ കാരണം മനസ്സിലാക്കാതെ മരുന്നുകൾ കഴിക്കുകയോ അപകടസാധ്യതയുള്ള വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുകയോ ചെയ്യരുത്. സുരക്ഷിതമായ പരിചരണം സ്വീകരിക്കുകയും ആവശ്യമായ സമയത്ത് ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല മാർഗം.</p>

<p><a href="https://www.thelocaleconomy.in/news/excessive-sleep-causes-symptoms-health-risks" style="color: #fff;"><div style="background:#03ACF1;padding:20px;width:100%;color: #fff;min-height:90px"><img src="https://www.thelocaleconomy.in/uploads/news/13082617865838592034762078.png" style="width:100px;float:left;padding:0px 20px 3px 0px">കൂടുതൽ ഉറങ്ങിയാൽ കൂടുതൽ ആരോഗ്യമാകുമോ? അമിത ഉറക്കത്തെക്കുറിച്ച് അറിയേണ്ടത്... Read More</div></a></p>

<hr />
<hr />
<p><span style="font-size:14px"><em><strong>ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.</strong></em></span></p>
</p>]]></content:encoded></item><item><Articleid>19428</Articleid><title><![CDATA[ഇന്ത്യൻ ബാങ്ക് ആർഎഎം വിഭാഗങ്ങളിൽ 1,220 കോടിയുടെ വായ്പ വിതരണം ചെയ്തു]]></title><link>https://www.thelocaleconomy.in/news/indian-bank-1220-crore-loans-retail-agriculture-msme</link><guid>https://www.thelocaleconomy.in/news/indian-bank-1220-crore-loans-retail-agriculture-msme</guid><thumbimage>https://www.thelocaleconomy.in/uploads/news/13082617866144711288789851.png</thumbimage><pubDate>Thu, 13 Aug 2026 15:17:51 +0530</pubDate><updatedDate>Thu, 13 Aug 2026 15:17:51 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/13082617866144711288789851.png" /> ]]></description><content:encoded><![CDATA[<p><p>മുംബൈ: ഇന്ത്യൻ ബാങ്ക് റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വിഭാഗങ്ങളിലായി 1,220 കോടിയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മേഖലകളെ ഉൾപ്പെടുത്തി മുംബൈയിൽ സംഘടിപ്പിച്ച മെഗാ ഡിസ്ബേഴ്സ്മെന്റ് ആൻഡ് കസ്റ്റമർ ഔട്ട്റീച്ച് ക്യാമ്പിലാണ് വിതരണം.</p>

<p>ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ കൈമാറി. ആകെ വായ്പയിൽ എംഎസ്എംഇ വിഭാഗത്തിന് 615 കോടി രൂപയാണ് അനുവദിച്ചത്. സംരംഭകർക്കും എംഎസ്എംഇ മേഖലയിലെ വളർച്ചയ്ക്കും ബാങ്ക് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.</p>

<p>സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് സിഎസ്ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ വിക്ടോറിയ മെമ്മോറിയൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അടിസ്ഥാന സൗകര്യ ഉപകരണങ്ങളും ബാങ്ക് സംഭാവന ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മിനി ടി.എം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കായിക പ്രവർത്തനങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായവും നൽകി.<br />
ഇന്ത്യൻ ബാങ്ക് ആർഎഎം വിഭാഗങ്ങളിൽ 1,220 കോടിയുടെ വായ്പ വിതരണം ചെയ്തു</p>

<p>മുംബൈ, ഓഗസ്റ്റ് 12: ഇന്ത്യൻ ബാങ്ക് റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വിഭാഗങ്ങളിലായി 1,220 കോടിയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മേഖലകളെ ഉൾപ്പെടുത്തി മുംബൈയിൽ സംഘടിപ്പിച്ച മെഗാ ഡിസ്ബേഴ്സ്മെന്റ് ആൻഡ് കസ്റ്റമർ ഔട്ട്റീച്ച് ക്യാമ്പിലാണ് വിതരണം.</p>

<p>ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ കൈമാറി. ആകെ വായ്പയിൽ എംഎസ്എംഇ വിഭാഗത്തിന് 615 കോടി രൂപയാണ് അനുവദിച്ചത്. സംരംഭകർക്കും എംഎസ്എംഇ മേഖലയിലെ വളർച്ചയ്ക്കും ബാങ്ക് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.</p>

<p>സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് സിഎസ്ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ വിക്ടോറിയ മെമ്മോറിയൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അടിസ്ഥാന സൗകര്യ ഉപകരണങ്ങളും ബാങ്ക് സംഭാവന ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മിനി ടി.എം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കായിക പ്രവർത്തനങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായവും നൽകി.ഇന്ത്യൻ ബാങ്ക് ആർഎഎം വിഭാഗങ്ങളിൽ 1,220 കോടിയുടെ വായ്പ വിതരണം ചെയ്തു</p>

<p>മുംബൈ, ഓഗസ്റ്റ് 12: ഇന്ത്യൻ ബാങ്ക് റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വിഭാഗങ്ങളിലായി 1,220 കോടിയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മേഖലകളെ ഉൾപ്പെടുത്തി മുംബൈയിൽ സംഘടിപ്പിച്ച മെഗാ ഡിസ്ബേഴ്സ്മെന്റ് ആൻഡ് കസ്റ്റമർ ഔട്ട്റീച്ച് ക്യാമ്പിലാണ് വിതരണം.</p>

<p>ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ കൈമാറി. ആകെ വായ്പയിൽ എംഎസ്എംഇ വിഭാഗത്തിന് 615 കോടി രൂപയാണ് അനുവദിച്ചത്. സംരംഭകർക്കും എംഎസ്എംഇ മേഖലയിലെ വളർച്ചയ്ക്കും ബാങ്ക് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.</p>

<p>സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് സിഎസ്ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ വിക്ടോറിയ മെമ്മോറിയൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അടിസ്ഥാന സൗകര്യ ഉപകരണങ്ങളും ബാങ്ക് സംഭാവന ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മിനി ടി.എം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കായിക പ്രവർത്തനങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായവും നൽകി.</p>
</p>]]></content:encoded></item><item><Articleid>19427</Articleid><title><![CDATA[ക്ലബ് മഹിന്ദ്ര റിസോർട്ടുകളിൽ 'ഒരുമിച്ചോണം' ആഘോഷിക്കാം]]></title><link>https://www.thelocaleconomy.in/news/club-mahindra-orumichonam-onam-celebrations-kerala</link><guid>https://www.thelocaleconomy.in/news/club-mahindra-orumichonam-onam-celebrations-kerala</guid><thumbimage>https://www.thelocaleconomy.in/uploads/news/130826178660990369030189.png</thumbimage><pubDate>Thu, 13 Aug 2026 14:01:43 +0530</pubDate><updatedDate>Thu, 13 Aug 2026 14:01:43 +0530</updatedDate><description><![CDATA[<img width="300" src="https://www.thelocaleconomy.in/uploads/news/130826178660990369030189.png" /> ]]></description><content:encoded><![CDATA[<p><p>കൊച്ചി: ഈ ഓണക്കാലത്ത് ഒത്തുചേരലിന്റെ സന്തോഷം പങ്കിടാൻ &#39;ഒരുമിച്ചോണം&#39; എന്ന പ്രത്യേക ഓണാഘോഷം സംഘടിപ്പിക്കാൻ ക്ലബ് മഹിന്ദ്ര. അരൂക്കുറ്റി, ചെറായി, അഷ്ടമുടി, മൂന്നാർ, തേക്കടി എന്നിവിടങ്ങളിലെ ക്ലബ് മഹിന്ദ്ര റിസോർട്ടുകളിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളം, എന്നിവയും ഉറിയടി, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരമ്പരാഗത കളികളും വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.</p>

<p>ചെറായിലെ ക്ലബ് മഹിന്ദ്രയിൽ മാവേലിയെ ഉൾപ്പെടുത്തിയുള്ള പരമ്പരാഗത ശിക്കാര വള്ളത്തിലെ യാത്രയോടെയാണ് അതിഥികളെ വരവേൽക്കുക. ക്ലബ് മഹിന്ദ്ര അരൂക്കുറ്റി, അഷ്ടമുടി റിസോർട്ടുകളിൽ പകൽ സമയങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന &#39;ഡേക്കേഷൻ&#39; സൗകര്യവുമുണ്ട്. ക്ലബ് മഹിന്ദ്ര അരൂക്കുറ്റിയിൽ ഓഗസ്റ്റ് 16 മുതൽ 10 ദിവസത്തേക്ക് പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാകും അതിഥികളെ സ്വീകരിക്കുക. മൂന്നാർ, തേക്കടി റിസോർട്ടുകളിലും വിപുലമായ ഓണാഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.</p>

<p>ചെറായി, മൂന്നാർ, തേക്കടി, അരൂക്കുറ്റി റിസോർട്ടുകളിൽ ഓഗസ്റ്റ് 31 വരെയാണ് ആഘോഷങ്ങൾ. അഷ്ടമുടിയിലെ പരിപാടികൾ സെപ്റ്റംബർ 7 വരെ ഉണ്ടായിരിക്കും. എല്ലാ റിസോർട്ടുകളിലും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഒരാൾക്ക് 999 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.</p>
</p>]]></content:encoded></item></channel></rss>
